സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്....
KERALA
കടയ്ക്കല്‍: സങ്കടക്കടല്‍ സാക്ഷിയായി അവര്‍ ഒരേ മണ്ണിലുറങ്ങി. കഴിഞ്ഞദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖി(27)ന്റെയും നൗഫിയ(20)യുടെയും മൃതദേഹങ്ങള്‍ കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനില്‍ ഞായറാഴ്ച സന്ധ്യയ്ക്ക്...
‘അവനെ ചിക്കനും മട്ടനും തിന്ന് കൊഴുക്കാൻ സമ്മതിക്കില്ല, ഞങ്ങൾക്ക് വിട്ടു തരണം’;രോഷാകുലരായി നാട്ടുകാർ
'ഇനിയൊരു കുഞ്ഞിനോടും മകളേ മാപ്പ് എന്ന് പറയേണ്ടി വരരുത്' കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ മരണത്തില്‍ രോഷാകുലരായി നാട്ടുകാര്‍. ഇനിയൊരു കുഞ്ഞിനോടും മകളേ മാപ്പ്...
മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ മദ്യനയമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന...
പൊതുമരാമത്തിന്റെ കീഴിലുള്ള പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റില്‍ ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലങ്ങള്‍ ദീപാലംകൃതമാക്കി മാറ്റുകയും നദികള്‍ക്ക് കുറുകെയല്ലാത്ത...
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം തായ്ക്കാട്ടുകര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. കീഴ്മാട് പൊതുശ്മശാനത്തില്‍ രാവിലെ...
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം കേരളത്തെ നടുക്കുമ്പോൾ അതിഥി തൊഴിലാളികൾ ഉൾപ്പെടുന്ന കൊലക്കേസുകളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതായി സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നു. 2015 മേയ് മുതൽ...
'മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്' കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ഒരു ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. എറണാകുളം പാലാരിവട്ടത്താണ് അപകടം....
തിരുവനന്തപുരം: ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മാപ്പപേക്ഷ. 'മകളേ മാപ്പ്' എന്നാണ് പോസ്റ്റില്‍ പറയുന്നത്....
പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു തരത്തിലുമുള്ള പ്രകോപനത്തെയും സിപിഐഎം പ്രോത്സാഹിപ്പിക്കില്ലെന്നാണ് എം വി ഗോവിന്ദന്റെ മറുപടി....
